Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic

Pathanamthitta

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം - കോന്നി മുതൽ ആറാട്ടുപുഴ വരെ വാഹന നിയന്ത്രണം

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതുമായി ബന്ധപ്പെട്ട് നാളെ കോന്നി മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളിൽ വാഹന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന റിഹേഴ്സലുമായി ബന്ധപ്പെട്ടും ഇതേ രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങുന്ന ഉപരാഷ്ട്രപതി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷൻ, ഇലന്തൂർ, തെക്കേമല വഴിയാണ് ആറന്മുളയിലെത്തുക. നാളെ രാവിലെ 11.30ഓടെ എല്ലാ സ്ഥലങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിട്ട് മുമ്പ് മുതൽ കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് - പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കോന്നി മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ടയിൽ

ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുന്പ് മുതൽ തോന്ന്യാമല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടില്ല. വാഹനങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും.

ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിൽ (ഡിപിഒ) രാവിലെ ഒമ്പതു മുതൽ കടമ്മനിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംഗ്ഷനിലേക്കു തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളുടെ യാത്ര കടമ്മനിട്ട വഴിയാക്കിയിട്ടുണ്ട്.

മറ്റ് റോഡുകളിൽ നിന്നും പത്തനംതിട്ട ടൗണിലേക്ക് പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വാഹനങ്ങളെ വഴി തിരിച്ചുവിടും .കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കി വാഹനങ്ങളെ മലയോര ഹൈവേ വഴി തിരിച്ചുവിടും.

പത്തനംതിട്ട അബാൻ ജംഗ്ഷനിലും ഇതേസമയം നിയന്ത്രണമുണ്ടാകും. അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതംതടഞ്ഞ് വഹനങ്ങൾ വഴിതിരിച്ചുവിടും.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ അഴൂർ ഭാഗത്തേക്കും സ്റ്റേഡിയം ജംഗ്ഷനിലേക്കും വാഹനങ്ങൾ പ്രവേശിക്കാതെ വഴി തിരിച്ചുവിടും.
മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ വാഹനങ്ങളെ അവയുടെ യാത്രാദിശയ്ക്കനുസരിച്ച് ഡിപിഒ, അബാൻ ജംഗ്ഷനുകളിലേക്ക് വഴി തിരിച്ചുവിടും. ടികെ റോഡിൽ പത്തനംതിട്ട മുതൽ തെക്കേമല വരെയുള്ള ജംഗ്ഷനുകളിൽ ഇടവഴികളിൽ നിന്നും ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനു തൊട്ടുമുന്പുതന്നെ വാഹനങ്ങളുടെ പ്രവേശനം തടയും.
ആറന്മുളയിൽ

രാവിലെ ഒന്പതു മുതൽ ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
എംടി എൽപിഎസ് നാൽക്കാലിക്കലിന് സമീപം കോഴിപ്പാലത്തേക്കുള്ള ചെറിയ റോഡിലൂടെ കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളെ രാവിലെ ഒന്പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.

കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് നാൽക്കാലിക്ൽ ജംഗ്ഷനി നിന്നു തിരിച്ചുവിടും. കോഴിപ്പാലത്തു നിന്നു വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ വാഴെപ്പടി ജംഗ്ഷനിൽ നിന്നു രാവിലെ ഒന്പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്ക് തിരിച്ചുവിടും.

കിടങ്ങന്നൂർ ജംഗ്ഷനിൽ രാവിലെ ഒമ്പത് മുതൽ ആറന്മുളയിലേക്ക് പോകുന്ന വാഹനങ്ങളെ ട്രാഫിക് പ്ലാൻ പ്രകാരം ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ അനുയോജ്യമായ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിടും.കോഴിപ്പാലം ജംഗ്ഷനിൽ നിന്നു രാവിലെ ഒമ്പത് മുതൽ ആറന്മുള സത്രംകടവ് പ്രദേശത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു വിലക്കുണ്ടാകും.

ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആഞ്ഞിലിമൂട് പാലം വഴി തിരിച്ചുവിടും.ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളെ മാലക്കര ജംഗ്ഷനിൽ നിന്ന് രാവിലെ ഒന്പതു മുതൽ വഴിതിരിച്ചുവിടും .ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആറാട്ടുപുഴ പാലം വഴിയും തിരിച്ചുവിടും.

കോഴഞ്ചേരിയിൽ

രാവിലെ ഒമ്പത് മുതൽ കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങള പഴയതെരുവ് ജംഗ്ഷനിൽ നിന്ന് കടമ്മനിട്ട വഴി തിരിച്ചുവിടും. ടിബി ജംഗ്ഷനിൽ നിന്ന് രാവിലെ ഒമ്പത് മുതൽ തെക്കേമല ജംഗ്ഷനിലേക്കുള്ള പ്രവേശനം ഒഴിവാക്കുകയും വാഹനങ്ങളെ കോഴഞ്ചേരി വൺ-വേ പാതയിലൂടെ തിരിച്ചുവിടുകയും ചെയ്യും.

District News

റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു

പിറവം: ഓണക്കൂറിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ -പിറവം റോഡിൽ ഇന്നലെ രാവിലെ 9.30 - ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ഓണക്കൂർ പഴയ ഷാപ്പിന് സമീപം പുരയിടത്തിൽ നിന്നിരുന്ന പ്ലാവാണ് മറിഞ്ഞു വീണത്. ഈ സമയം വാഹങ്ങൾ ഇതു വഴി വരാതിരുന്നതിനാൽ അപകടം ഒഴിവായി.

പിറവത്തു നിന്നും മുവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള തിരക്കേറിയ റോഡാണിത്. ഇതേത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പിറവത്തു നിന്നും അഗ്നിശമന സേനാ വിഭാഗമെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

District News

മലപ്പുറം-പരപ്പനങ്ങാടി റോഡ് ഗതാഗതയോഗ്യം

മലപ്പുറം: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ എടായിപ്പാലത്ത് റോഡിൽ വീണ മണ്ണും മരങ്ങളും പൂർണമായും നീക്കം ചെയ്ത് റോഡ് ഗതാഗതത്തിന് സജ്ജമായി.
ഇന്നലെ രാവിലെ ഏഴ് മുതൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും 12 ടോറസ് ലോറികളുടെയും 11 ടിപ്പർ ലോറികളുടെയും സഹായത്തോടെ 135 ലോഡ് മണ്ണ് കൂടി നീക്കം ചെയ്താണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.

ചൊവ്വാഴ്ച നാല് മണ്ണുമാന്തി യന്ത്രങ്ങളും 47 ലോറികളിലുമായി 238 ലോഡ് മണ്ണാണ് നീക്കം ചെയ്തിരുന്നത്.

ഇതോടെ തിങ്കളാഴ്ച രാവിലെ മണ്ണിടിച്ചിലിനെത്തുടർന്ന് പാണക്കാട് എടായിപ്പാലത്ത് റോഡിൽ വന്നടിഞ്ഞ 373 ലോഡ് മണ്ണാണ് ആകെ നീക്കം ചെയ്തത്.
മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുമെന്ന സാഹചര്യത്തിൽ അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പന്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും സിവിൽ ഡിഫൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇന്നലെ വൈകിട്ട് ഏഴോടെയാണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.

ഇന്ന് രാവിലെ കളക്‌ടറുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നുനൽകുന്നതിൽ തീരുമാനമെടുക്കും.

District News

പൊൻകുന്നത്ത് ട്രാഫിക് പരിഷ്‌കരണം തുടങ്ങി

പൊൻകുന്നം: പൊൻകുന്നം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചിറക്കടവ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ തുടങ്ങി. നിലവിൽ ബസ് സ്‌റ്റോപ്പുകളുടെ ക്രമീകരണം, വഴിയോര പാർക്കിംഗ് നിയന്ത്രണം, വഴിയോരക്കച്ചവട നിയന്ത്രണം എന്നിവയാണ് നടപ്പായത്. ആവശ്യമായ ബോർഡുകൾ പഞ്ചായത്തിന്‍റെ ഉത്തരവാദിത്വത്തിൽ സ്ഥാപിച്ചു.

ഇനി വേണ്ടത് ദേശീയപാത വിഭാഗത്തിന്‍റെ ഇടപെടലാണ്. ദേശീയപാതയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ട്രാഫിക് കവലയിലാണ് കൂടുതൽ ക്രമീകരണം വേണ്ടത്.

എന്നാൽ ഇത് നടപ്പാക്കേണ്ടത് ദേശീയപാത വിഭാഗമാണ്. വാഹനങ്ങൾ ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കും സിവിൽ സ്റ്റേഷന് എതിർവശത്തുള്ള പൊൻകുന്നം-പുനലൂർ റോഡിലേക്കും തിരിഞ്ഞുപോകുന്നതിനിടെ മറ്റ് വാഹനങ്ങൾ കുരുങ്ങുന്നുണ്ട്.

പൊൻകുന്നം-പുനലൂർ ഹൈവേയിൽ വരുന്ന വാഹനങ്ങൾ അരകിലോമീറ്ററിലേറെ കയറ്റം കയറി വന്നാണ് പൊൻകുന്നം പട്ടണത്തിൽ ദേശീയപാതയിൽ കയറേണ്ടത്. കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പലപ്പോഴും നിരയായി കിടക്കേണ്ടി വരുന്നുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും തിരിയുന്നതിനിടെ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കുരുക്കിൽ പെടും. ഇതിനിടയിൽ തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിവരുന്നതും പ്രശ്‌നമാകുന്നുണ്ട്.

ഓരോ ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള ലൈനുകൾ സ്ഥാപിച്ചാലേ പ്രശ്‌ന പരിഹാരമാകൂ. ഇത് ചെയ്യേണ്ടത് ദേശീയപാതാ വിഭാഗമാണ്. പഞ്ചായത്ത് ഇവരുമായി ബന്ധപ്പെട്ട് നടപടികൾക്ക് ശ്രമിക്കുന്നുണ്ട്.

District News

എർത്ത്ഡാമിൽ റോഡിലേക്കു മരംവീണ് ഗതാഗതം തടസപ്പെട്ടു

മംഗലംഡാം: മംഗലംഡാം എർത്ത്ഡാമിൽ വലിയ മരം കടപുഴകി റോഡിൽ വീണു. ഇന്നലെ വൈകുന്നേരം ആറരയോടെയാണു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളും വഴിയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. 11 കെവി വൈദ്യുതിപോസ്റ്റും ലൈനും തകർന്നു. ഈറൂട്ടിലൂടെയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതിവിതരണവും മുടങ്ങിയിട്ടുണ്ട്. ഇവിടെത്തന്നെ ഇനിയും വൻമരങ്ങൾ കേടുവന്നും പ്രായാധിക്യവുമായി അപകടഭീഷണിയിലുണ്ട്. ഈ മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala

അങ്കമാലി-മണ്ണുത്തി ദേശീയപാത; കാലവർഷത്തിന് മുമ്പ് ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്രം

കൊച്ചി: മണ്‍സൂണിനുമുമ്പ് അങ്കമാലി - മണ്ണുത്തി ദേശീയപാതയില്‍ ഗതാഗതം സുഗമമാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു.

കേന്ദ്രത്തിന്‍റെ ഉറപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിഷയം മേയ് 28ന് പരിഗണിക്കാന്‍ മാറ്റി.

അടിപ്പാതകളുടെ നിര്‍മാണം, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ പുരോഗതി സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദേശീയപാത ശോച്യാവസ്ഥയില്‍ തുടരുമ്പോഴും തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

District News

ഗതാഗതത്തിന് തുറന്നുകൊടുത്ത് ഹൈവേയുടെ രണ്ട് റീച്ചുകൾ

എടക്കര: ഗതാഗതരംഗത്ത് വികസന കുതിപ്പായി മലയോര ഹൈവേയുടെ രണ്ട് റീച്ചുകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ചാത്തമുണ്ട മുതൽ മുണ്ടേരി സീഡ് ഫാം വരെയുള്ള പാതയുടെയും പൂക്കോട്ടുംപാടം മുതൽ മൈലാടി പാലം വരെയുള്ള പാതയുടെയും ഉദ്ഘാടനമാണ് മന്ത്രി ഓണ്‍ലൈനായി നിർവഹിച്ചത്. ചാത്തമുണ്ട ജംഗ്്ഷനിൽ നടത്തിയ ചടങ്ങിൽ അധ്യക്ഷത വഹിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.കിഫ്ബി ഫണ്ടിൽ കേരള റോഡ് ഫണ്ട് ബോർഡിന്‍റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

കേരള റോഡ് ഫണ്ട് ബോർഡ് നോർത്ത് സർക്കിൾ ടീം ലീഡർ ഇ.ജി. വിശ്വപ്രകാശ്, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ജോസ്, വൈസ് പ്രസിഡന്‍റ് കെ. സറഫുന്നീസ, പഞ്ചായത്തംഗം ഇ. റസിയ, ജോണ്‍ മത്തായി, മുസ്തഫ പാക്കട, ഉബൈദ് കാക്കീരി, എം.എ. തോമസ്, പ്രോ‌ജക്‌ട‌‌് ഡയറക്‌ടർ എം. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

District News

കാസർഗോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹാരമില്ലാതെ അധികൃതർ

കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.

പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.

ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest News

Corehub Up